are u have stomach infection.

Wash your hands thoroughly after using the bathroom or changing diapers to prevent stomach infection.
Disinfect contaminated surfaces such as counter tops and baby changing stations to avoid stomach infection.
Do not eat or drink foods or liquids that might be contaminated.
Wash your hands thoroughly before and after eating as dirty hands could lead to stomach infection.
Do not eat oily, fried and heavy food, especially during summers.
Try to eat light foods as it helps in keeping you active and your digestive system healthy. You should particularly keep your dinners light.
Avoid stale food and thus cook only that much of food that is consumable in a single meal.
Be calm and de-stressed as stress can trigger various kinds of stomach related disorders.
People with stomach infection should rest, drink clear liquids, and eat easy-to-digest foods.

സൗജന്യ എസ്.എം.എസ്. അലര്‍ട്ടുമായി ഹോട്ട്‌മെയില്‍.

സൗജന്യ എസ്.എം.എസ്. അലര്‍ട്ടുമായി ഹോട്ട്‌മെയില്‍.

ഇമെയില്‍ രംഗത്ത് യാഹുവിന്റെയും ഗൂഗിളിന്റെയും കടന്നുകയറ്റത്തോടെ കുത്തക നഷടപ്പെട്ട മൈക്രോസോഫ്ടിന്റെ ഹോട്ട്‌മെയില്‍ ഇപ്പോള്‍ അതിജീവനത്തിനായി പുതിയ വഴി തേടുകയാണ്. സ്ഥിരമായി ഇമെയില്‍ നോക്കാത്ത വ്യക്തികള്‍ക്കും സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തവര്‍ക്കും സൗകര്യപ്രദമായ സംവിധാനമാണ് ഇപ്പോള്‍ ഹോട്ട്‌മെയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സൗജന്യ എസ്.എം.എസ്.അലര്‍ട്ടാണ് പുതിയ സംവിധാനം.

നിങ്ങളുടെ ഹോട്ട്‌മെയില്‍ ഇന്‍ബോക്‌സില്‍ ഒരു പുതിയ മെയില്‍ വന്നുകഴിഞ്ഞാല്‍ ഉടന്‍തന്നെ, അതെപ്പറ്റി ചെറിയൊരു വിവരണം നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി അയയ്ക്കും. വന്ന മെയിലിന്റെ സ്വഭാവം നോക്കി, അത്യാവശ്യമുള്ളതാണെങ്കില്‍ മാത്രം ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് മെയില്‍ പരിശോധിച്ചാല്‍ മതി.

ഈ സംവിധാനം ലഭിക്കാന്‍ വേണ്ടി ഹോട്ട്‌മെയില്‍ ഉപഭോക്താക്കള്‍ www.mobile.live.com എന്ന വെബ്‌സൈറ്റില്‍ കയറിയ ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അവിടെ നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈലിലേക്ക് അവര്‍ അയക്കുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കുക. ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്ന് നിങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

ഇമെയില്‍ ഉപഭോക്താക്കളുടെ ഇടയില്‍ വിപ്ലവകരമായ മാറ്റമായിരിക്കും ഈ സംവിധാനം വഴി ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ചില വെബ്‌സൈറ്റുകള്‍ ഈ സംവിധാനം നല്‍കുന്നുണ്ടെങ്കിലും അവയൊന്നും ഇമെയിലിലേക്ക് നേരിട്ട് ബന്ധം നല്‍കുന്നില്ല.

ഹോട്ട്‌മെയിലിന്റെ പുതിയ സേവനം ലഭിക്കാന്‍ ഫോണില്‍ പ്രത്യേകമായ സെറ്റിങ്ങ്‌സ് ഒന്നും ചെയ്യേണ്ടതില്ല. ജൂണ്‍ 10 മുതലാണ് ഈ സേവനം ആരംഭിച്ചത്.

by net

രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം.


രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം...
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി.മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ
യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ്
മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി
അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്
ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.


                                                                   ****

തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍  ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍.തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്നകണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

                                                                   ****

വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു. 
                 
                                                                   ****


പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
                                         
                                                                   ****


പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.                                     

                                                                   **** 

സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടിരക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്നവീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്.
നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല....
ഈ ദുരവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ....
 
ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 

by nefor all parents 

ആരും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍,

 Fun & Info @ Keralites.net


ആരും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍, പലപ്പോഴും രോഗബാധയുണ്ടെന്ന് കണ്ടെത്താന്‍വൈകുന്നതാണ് കാന്‍സര്‍ രോഗികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. രോഗചില ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്.

ഇപ്പോഴിതാ കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേയ്ക്കുമെന്ന് കരുതപ്പെടുന്ന ഒരു കണ്ടെത്തലുണ്ടായിരിക്കുന്നു. കാന്‍സര്‍ ബാധയുണ്ടോയെന്ന് മണത്തറിയാന്‍ കഴിയുന്ന ഒരു ഇലക്ട്രോണിക് മൂക്കാണ് കണ്ടെത്തിയിരിക്കുന്നത്.
ആളുകളുടെ ശ്വാസോച്ഛാസത്തില്‍ നിന്നും ഈ യന്ത്രത്തിന് കാന്‍സര്‍ ബാധയുണ്ടോയെന്ന് ക്‌ണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
പലപ്പോഴും ഡോക്ടര്‍മാര്‍ക്കും വപരിശോധനകള്‍ക്കു കണ്ടെത്താനാകാതെപോകുന്ന ശിരസിലെയും കഴുത്തിലെയും അര്‍ബുദബാധയാണ് ഈ പരിശോധനയിലൂടെ എളുപ്പം കണ്ടെത്താന്‍ കഴിയുക.
ഉച്ഛ്വാസ വായുവിലെ രാസവ്യതിയാനമാണ് 'ഇലക്ട്രോണിക് മൂക്ക് പിടിച്ചെടുക്കുക. ലണ്ടനിലെ ടെക്‌നിയോണ്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്.
എണ്‍പത്തിരണ്ടോളം ആളുകളില്‍ ഈ യന്ത്രം വച്ച് പരീക്ഷണം നടത്തുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്.

കടമാണ് വാങ്ങുന്നതെന്ന ഉത്തമബോധ്യമില്ലെങ്കില്‍

കാര്‍വായ്പ എടുക്കുമ്പോള്‍
വായ്പയെടുക്കുമ്പോള്‍ കടമാണ് വാങ്ങുന്നതെന്ന ഉത്തമബോധ്യമില്ലെങ്കില്‍ നട്ടം തിരിഞ്ഞത് തന്നെ. ഒരുപക്ഷെ തിരിച്ചു കയറാനാകാത്ത പ്രതിസന്ധിയിലേക്കാവും അത് കൊണ്ടുചെന്നെത്തിക്കുക. അതിനാല്‍ കാര്‍ വാങ്ങാന്‍ വായ്പയെടുക്കുമ്പോള്‍ അത്യാവശ്യം ശ്രദ്ധിച്ചിരിക്കേണ്ട വസ്തുതകള്‍ മറക്കാതിരിക്കുക.

പൊതുമേഖലാ ബാങ്കുകളും ഒട്ടേറെ സ്വകാര്യ ബാങ്കുകളും ഇന്ന് കാര്‍ വായ്പ നല്‍കുന്നുണ്ട്. വായ്പാ രംഗത്തെ കടുത്ത മത്സരം നേരിടാന്‍ ഒട്ടനവധി വായ്പാ പദ്ധതികളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് തേടിയെത്തുന്ന ഉപഭോക്താവിനെ ആകര്‍ഷിക്കും വിധമാണ് പല പദ്ധതികളും. എന്നാല്‍, വായ്പയെടുക്കുമ്പോള്‍ കുറഞ്ഞ മാസത്തവണ(ഇം.എം.ഐ) തുക മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പയ്ക്ക് മേല്‍ മൊത്തം എത്ര തുക തിരിച്ചടയ്‌ക്കേണ്ടി വരും എന്നത് കൂടിയാണ്.

കാര്‍ വിലയുടെ തൊണ്ണൂറു ശതമാനം വരെ വായ്പ ലഭ്യമാണ്. പൊതുമേഖലാ ബാങ്കുകളാണ് കുറഞ്ഞ നിരക്കില്‍ പലിശ നല്‍കുകയെന്നതില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പയ്ക്ക് സങ്കീര്‍ണമായ നടപടി ക്രമങ്ങളും കാലതാമസവുമുണ്ടായേക്കാം. മറ്റൊരു വ്യക്തിയുടെ ജാമ്യവും ചിലപ്പോള്‍ ആവശ്യമായി വരുന്ന അവസരത്തിലാണ് ഉപഭോക്താക്കള്‍ സൗകാര്യ ബങ്കുകളിലെത്തുന്നത്.

വായ്പയെടുക്കുന്നതിന് മുന്‍പായി അവരവരുടെ ക്രെഡിറ്റ് റേറ്റിങ് എത്രയെന്ന് മനസ്സിലാക്കണം. ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് ഓരോ വ്യക്തിയുടെയും കടബാധ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മറ്റേതെങ്കിലും വായ്പയ്ക്കുമേലുള്ള തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിങിനെ മോശമായി ബാധിക്കും. ഉപഭോക്താക്കളുടെ വിശ്വാസ്യത കണക്കാക്കാന്‍ ബാങ്കുകള്‍ ഇന്ന് ആശ്രയിക്കുന്നത് ക്രെഡിറ്റ് റേറ്റിങിനെയാണ്. അതായത് ക്രെഡിറ്റ് റേറ്റിങ്ങില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍, എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്നര്‍ത്ഥം.

കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാല്‍ പിഴ?

നെറ്റി ചുളിക്കാന്‍ വരട്ടെ. പല ബാങ്കുകളും വായ്പാ കാലാവധിക്കു മുന്‍പുള്ള തിരിച്ചടവിന് പിഴ ഈടാക്കുന്നുണ്ട്. അതുകൊണ്ട് വായ്പയെടുത്തതിന് ശേഷം നിനച്ചിരിക്കാതെ ഏതെങ്കിലും തരത്തില്‍ വരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ വായപ അടച്ചു തീര്‍ക്കാമെന്ന് വിചാരിക്കുമ്പോള്‍ മാത്രമായിരിക്കും ഇതിന് പിഴയൊടുക്കേണ്ടതുണ്ടെന്ന വസ്തുത മനസ്സിലാവുക. അതുകൊണ്ട് വായ്പയെടുക്കും മുന്‍പ് ഇതെല്ലാം വ്യക്തമാക്കുന്ന രേഖകള്‍ ശ്രദ്ധയോടെ വായിച്ചിരിക്കണം. ഇത്തരം കാര്യങ്ങള്‍ ബാങ്കുകളുടെ വെബ്‌സൈറ്റിലൂടെയും വായിച്ചറിയാം.

ഇം.എം.ഐ എത്ര നല്‍കേണ്ടി വരുമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വായ്പാ തുകയുടെയും തിരിച്ചടവ് കാലാവധിയുടെയും അടിസ്ഥാനത്തില്‍ ഇ.എം.ഐ വ്യത്യാസപ്പെടാം.

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍

കാര്‍ വാങ്ങിക്കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് എടുക്കുകയാണ് അടുത്ത പടി. അതിനെന്താ ഒരുപാട് കമ്പനികള്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിട്ടുണ്ടല്ലോ. അതിലേതെങ്കിലുമൊന്നെടുത്താല്‍ പോരെ എന്നു കരുതിയാല്‍ തെറ്റി. മിക്ക കാര്‍ ഡീലര്‍മാരുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ടൈ അപ്പ് ഉണ്ടെങ്കിലും ഏറ്റവും ആദായകരമായ പദ്ധതികള്‍ അവതരിപ്പിച്ച കമ്പനികളുടെ പോളിസിയെടുക്കുകയാവും അഭികാമ്യം. ചില കമ്പനികള്‍ തുടക്കത്തില്‍ തുകയൊന്നും ഈടാക്കാതെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. പ്രീമിയം തുക സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിച്ചതിന് ശേഷമേ ഇന്‍ഷുറന്‍സ് ഏത് കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കാവൂ.


വിലപേശാന്‍ മടിക്കേണ്ട

ചില്ലറ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില പേശാത്ത മലയാളികള്‍ വിരളമാണ്. ബാഗ് ആവട്ടെ, ചെരുപ്പാവട്ടെ ഏത് ഉത്പന്നങ്ങളും വാങ്ങിക്കഴിഞ്ഞാല്‍ പത്തോ ഇരുപതോ ശതമാനം വിലക്കുറച്ച് കിട്ടാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഒരു കാര്‍ വാങ്ങുമ്പോള്‍ ഹോണ്ടയേയും ടയോട്ടയേയും പോലുള്ള വലിയ കമ്പനികളോട് എങ്ങനെ വിലപേശും? പലരും ഇങ്ങനെയാണ് ചിന്തിക്കാറ്. എന്നാല്‍, പല കാര്‍ കമ്പനികളും ഒരോ ബ്രാന്‍ഡുകളുടെ മേല്‍ പല ഓഫറുകളും നല്‍കാറുണ്ട്. ഇത് മനസ്സിലാക്കാന്‍ ഇന്റര്‍നെറ്റില്‍ അരമണിക്കൂര്‍ ചിലവാക്കിയാല്‍ മതിയാകും. ഈ ഓഫറുകള്‍ ഡീലര്‍മാരില്‍ നിന്നും ഈടാക്കാന്‍ മറക്കരുത്.

കാറിനോടൊപ്പം വാങ്ങുന്ന അക്‌സസറികളുടെ വില കുറച്ച് ലഭിക്കുന്നതിനും വാറന്റി കാലാവധി കൂടുതല്‍ ലഭിക്കുന്നതിനും ഇന്‍ഷുറന്‍സ് തുക സംബന്ധിച്ചും ഡീലര്‍മാരില്‍ നിന്നും ഇളവ് നേടിയെടുക്കാന്‍ ശ്രമിക്കണം.
by mathrubhoomi

കേരളത്തില്‍ കാന്‍സര്‍


ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം...


പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സറിനെ തടയാന്‍ കഴിയും.

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുരോഗങ്ങളുടെ കാര്യത്തിലില്ലാത്ത തരത്തില്‍ വലിയൊരു ഭയമാണ് പലര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞു എന്നൊരു ധാരണ. കാന്‍സറിന്റെ കാര്യത്തില്‍ അങ്ങനെയൊരു വലിയ ഭയത്തിന്റെ കാര്യമില്ലെന്നതാണ് വസ്തുത. വലിയൊരളവു വരെ പ്രതിരോധിക്കാവുന്നതും പൂര്‍ണമായിത്തന്നെ ചികില്‍സിച്ചു ഭേദമാക്കാവുന്നതുമാണ് കാന്‍സര്‍. വിവിധയിനങ്ങളിലായി ഇരുന്നൂറിലധികം തരം കാന്‍സറുകളുണ്ട്. ഇവയില്‍ ചിലവ മാത്രമേ ചികില്‍സയ്ക്കു വഴങ്ങാത്തവയുള്ളൂ. പല കാന്‍സറുകളും പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ്. കാന്‍സര്‍ പ്രതിരോധിക്കാനാവില്ല എന്നൊരു ധാരണയാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍, മറ്റു മിക്കരോഗങ്ങളെയും പോലെ കാന്‍സറും ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ തെളിഞ്ഞിട്ടുണ്ട്. ശരിയായ ഭക്ഷണശീലം, വ്യായാമശീലം തുടങ്ങിയവയൊക്കെ കാന്‍സര്‍ പ്രതിരോധത്തിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്.

എന്താണ് കാന്‍സര്‍?

ശരീരകോശങ്ങള്‍ വിഭജിച്ച് മറ്റു കോശങ്ങളുണ്ടാവുന്നത് സ്വാഭാവികപ്രക്രിയയാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോശവിഭജനപ്രക്രിയ നിയന്ത്രണാതീതമായിത്തീരും. ചില ഭാഗങ്ങളിലെ കോശങ്ങള്‍ അതിവേഗം പെരുകി വളര്‍ന്ന് മുഴകള്‍ പോലെ ആയിത്തീരും.ശരീര കോശങ്ങള്‍ അപകടകരമായ വിധത്തില്‍ സ്വയം വിഭജിച്ച് പെരുകി വളരുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ എന്നു പറയാം. എല്ലാ മുഴകളും കാന്‍സറാകണമെന്നില്ല. ചിലയിനം മുഴകള്‍ നിരുപദ്രവകാരികളാണ്. എന്നാല്‍ ചില മുഴകള്‍ അതിവേഗം വളരുകയും കാന്‍സര്‍കോശങ്ങള്‍ വേഗം പടരുകയും ശരീരപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. ഇത്തരം മുഴകളാണ് കാന്‍സര്‍. 
കേരളത്തില്‍ കാന്‍സര്‍ കൂടി വരുന്നുണ്ടോ?


കൂടുന്നുണ്ട്. എങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വര്‍ധിക്കുന്നില്ല. തീര്‍ച്ചയായും കാന്‍സര്‍ രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്. 

ആയുര്‍ദൈര്‍ഘ്യം: 
ആയുസ്സിലുണ്ടായ വര്‍ധന കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണമാണ്.
രോഗത്തെക്കുറിച്ചുള്ള അറിവ്:
കാന്‍സറിനെക്കുറിച്ചുള്ള അറിവു വര്‍ധിച്ചതോടെ കാന്‍സര്‍ പരിശോധനകള്‍ വര്‍ധിച്ചു. ഏതവസ്ഥയിലായാലും രോഗം കണ്ടെത്തുന്നവര്‍ ചികില്‍സ തേടി എത്താന്‍ തുടങ്ങുകയും ചെയ്തു. 
രോഗം കൂടുന്നു:
 തീര്‍ച്ചയായും കാന്‍സര്‍ കൂടുന്നുമുണ്ട്. കാന്‍സര്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വല്ലാതെ കൂടിയിരിക്കുകയാണ് ഇപ്പോള്‍. 

ഏതൊക്കെ കാന്‍സറുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്?

ലോകത്തെല്ലായിടത്തും സ്ത്രീകളില്‍ ഏറ്റവുമധികം കാണുന്ന കാന്‍സറുകളിലൊന്ന് സ്തനാര്‍ബുദമാണ്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കാണുന്നതു പോലെത്തന്നെ കേരളത്തിലും സ്തനാര്‍ബുദം വ്യാപകമാണ്. സ്തനാര്‍ബുദം കഴിഞ്ഞാല്‍, ഗര്‍ഭാശയഗളകാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയകാന്‍സര്‍ തുടങ്ങിയവയാണ് കൂടുതലായി കാണുന്നത്. പുരുഷന്മാരില്‍ ഏറ്റവുമധികമായി കാണുന്നത് ശ്വാസകോശ കാന്‍സറും തൊണ്ടയിലും വായിലുമുണ്ടാകുന്ന കാന്‍സറുകളുമാണ്. ഇതിന്റെ പ്രധാന കാരണം പുകയില ഉപയോഗം തന്നെ. പ്രോസ്‌റ്റേറ്റ് കാന്‍സറും കുറവല്ല. 

കാന്‍സര്‍ തടയാന്‍ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്?

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ പിന്നെ കാന്‍സര്‍ വരികയേ ഇല്ല എന്നു പറയാനാവില്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായ ഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 10-12 ശതമാനം ആളുകളിലെങ്കിലും കാന്‍സറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകങ്ങളാണ്.

* പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍ കോഴിയുടെ ഇറച്ചിയാണ്.
* ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുക.
* ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.
* ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.
* ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. വാങ്ങുന്ന വറവു പലഹാരങ്ങളെല്ലാം തന്നെ ഇങ്ങനെ വീണ്ടും ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്നവയായിരിക്കും.
* ടിന്നിലടച്ച ഭക്ഷണങ്ങള്‍, പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചിപ്‌സുകള്‍, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു പലഹാരങ്ങള്‍ എന്നിവയൊക്കെ പല തരത്തില്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്.

സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറും എളുപ്പം കണ്ടെത്താവുന്നവയല്ലേ?


സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്ന കാന്‍സറുകള്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണ്.

* 35 പിന്നിട്ട എല്ലാ സ്ത്രീകളും വര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്. പലതരത്തിലുള്ള അണുബാധകള്‍, ഗുഹ്യരോഗസാധ്യതകള്‍, മുഴകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്താന്‍ ഇത് സഹായകമാണ്.

* അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ ഈ രോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

* സ്വയം സ്തനപരിശോധന നടത്താന്‍ എല്ലാ സ്ത്രീകളും പഠിച്ചിരിക്കേണ്ടതാണ്. സ്തനത്തില്‍ മുഴകള്‍, നിറംമാറ്റം, വിങ്ങല്‍, രക്തം കിനിയല്‍ തുടങ്ങി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദഗ്ധപരിശോധന നടത്തണം.

* 40 വയസ്സിനു മുകൡ പ്രായമുള്ള എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന ചെയ്തിരിക്കണം.

* ഗര്‍ഭനിരോധനഗുളികകളുടെ അമിതോപയോഗം കാന്‍സറിനു കാരണമായേക്കാം. വിദഗ്ധ പരിശോധനയ്ക്കുശേഷം ഗൈനക്കോളജിസ്റ്റ് നിര്‍ദേശിക്കുന്നതനുസരിച്ചു മാത്രമേ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ.

* മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്്തനാര്‍ബുദസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

* ആദ്യത്തെ പ്രസവം 30 വയസ്സിനുമുമ്പ് ആയിരിക്കുന്നതും കാന്‍സര്‍ പ്രതിരോധത്തിന് സഹായകമാണ്.്‌സ ആദ്യപ്രസവം വൈകുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്ന് ചില ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

* ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ ലൈംഗികജീവിതം ഏറെ പ്രധാനമാണ്.

* ഒന്നിലേറെ പങ്കാളികളുമായുള്ള ലൈംഗികത, ശുചിത്വപൂര്‍ണമല്ലാത്ത ലൈംഗികത തുടങ്ങിയവ ഗര്‍ഭാശയഗളകാന്‍സറിന് വഴിവെച്ചേക്കാം.
വ്യായാമം കാന്‍സര്‍ പ്രതിരോധത്തെ എങ്ങനെയാണ് സഹായിക്കുന്നത്?


വ്യായാമം പോലുള്ള കാര്യങ്ങള്‍ക്ക് കാന്‍സറിന്റെ കാര്യത്തില്‍ വലിയ പങ്കൊന്നുമില്ലെന്നാണ് അടുത്ത കാലം വരെ കരുതിയിരുന്നത്. എന്നാല്‍, ചിലയിനം കാന്‍സറുകളുടെ കാര്യത്തില്‍ വ്യായാമം വളരെ പ്രധാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് തുടങ്ങിയവയുടെ കാര്യത്തില്‍. നിത്യവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കിയാല്‍ത്തന്നെ ഇത്തരം അസുഖങ്ങളെ ഒരളവോളം പ്രതിരോധിക്കാനാവും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ചികില്‍സ കൂടുതല്‍ നന്നായി ഫലിക്കുകയും ചെയ്യും. 

കാന്‍സര്‍ തടയാന്‍ മുന്‍കരുതലുകള്‍ 

* പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.

* കഴിവതും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുക. സസ്യേതരഭക്ഷണങ്ങളില്‍ മീനിനു പ്രാധാന്യം കല്പിക്കാം.
* മാട്ടിറച്ചിയും മറ്റും പരമാവധി ഒഴിവാക്കുക.

* മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.

* വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം, ഫാസ്റ്റ്ഫുഡ്,ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങള്‍, ചിപ്‌സ്ുകള്‍ എന്നിവ വേണ്ടെന്നുവെക്കുക.

* ഭക്ഷണം പലതവണ തണുപ്പിച്ചും ചൂടാക്കിയും കഴിക്കുന്ന രീതി ഒഴിവാക്കുക.

* കരിഞ്ഞതോ പുകഞ്ഞതോ ആയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

* ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

* കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറികളും പഴങ്ങളും രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

കീടനാശിനികള്‍ ചേരാത്തവ കിട്ടുമെങ്കില്‍ അതുമാത്രം ഉപയോഗിക്കുക.

* പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകള്‍ പ്രത്യേകിച്ച് കാന്‍സറുണ്ടാക്കുന്നവയാണ്.

* കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പലഹാരങ്ങള്‍, സാക്കറിന്‍ പോലെ അതിമധുരം ചേര്‍ത്തയിനങ്ങള്‍ എന്നിവ ഒഴിവാക്കണം.

* വീട്ടിലെ തറ,ടോയ്‌ലറ്റ്,ഫര്‍ണിച്ചര്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍തികഞ്ഞശ്രദ്ധയോടെമാത്രംഉപയോഗിക്കുക.കുട്ടികളെ
അവയില്‍നിന്ന്അകറ്റിനിര്‍ത്തുക.
by net

ബ്ലാക്ക്‌ബെറി ടാബ്‌ലറ്റ്

Fun & Info @ Keralites.net


ടൊറാന്റോ: എല്ലാ വിവാദങ്ങളേയും ആരോപണങ്ങളേയും കവച്ചുവെച്ച് ബ്ലാക്ക്‌ബെറി ടാബ്‌ലറ്റ് പ്ലേബുക്ക് വിപണിയിലെത്തി. മൊട്ടോറോള, സാംസങ് എന്നിവയുടെ ടാബ്‌ലറ്റുകളെ കടത്തിവെട്ടുന്ന രീതിയിലാണ് പ്ലേബുക്ക് വില്‍പ്പന എന്നാണ് റിപ്പോര്‍ട്ട്.
പുറത്തിറക്കിയ ദിവസം തന്നെ അഞ്ചുലക്ഷം പ്ലേബുക്കുകളാണ് റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ അതിന്റെ അഭിമാന മോഡലായ ഐപാഡ് കൊണ്ടുവന്നപ്പോള്‍ ലഭിച്ചതിനേക്കാളും മികച്ച പ്രതികരണമാണ് പ്ലേബുക്കിന് ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ഏപ്രില്‍ മാസത്തിലായിരുന്നു ആപ്പിള്‍ ഐപാഡ് പുറത്തിറക്കിയത്. ഏതാണ്ട് മൂന്നുലക്ഷത്തോളം ഐപാഡുകള്‍ ആദ്യദിനം തന്നെ വിറ്റഴിഞ്ഞിരുന്നു. സാംസങിന്റെ ഗ്യാലക്‌സ് ടാബ്‌ലറ്റും പ്ലേബുക്കിന് പിറകിലേ വരൂ എന്നും കമ്പനി അവകാശപ്പെടുന്നു.


sathy sai baba

sathya sai baba pass away 

ഹായ് എന്തൊരു ചന്തം 

ഹായ് എന്തൊരു ചന്തം
Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

by net

ഇന്റെര്‍ വലയില്‍ ഒരുപാട് കുടുങ്ങുമ്പോള്‍ 


ദിവസത്തിന്റെ നല്ലൊരു പങ്കും ഇന്റര്‍നെറ്റില്‍ കുരുങ്ങി കഴിയുന്നവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌. എത്രയും വേഗം 'ടെക്‌നോളജി ഡയറ്റ്‌' നോക്കിയില്ലെങ്കില്‍ മാനസികാരോഗ്യം അവതാളത്തിലാകും. കലിഫോര്‍ണിയ സര്‍വകലാശാല(സാന്‍ ഫ്രാന്‍സിസ്‌കോ)യിലെ വിദഗ്‌ധസംഘം നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍. ഇ-മെയില്‍, ട്വീറ്റ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ഒരേസമയം മാറിമാറി വ്യാപരിക്കുന്നതിലൂടെ, ആവശ്യമുള്ളതും അല്ലാത്തതുമായ 'അധിക വിവരങ്ങള്‍' നമ്മുടെ മനസിനെ തളര്‍ത്തുമെന്നാണു പഠനത്തില്‍ തെളിഞ്ഞത്‌. ഇത്തരക്കാര്‍ക്ക്‌ ഒരു പ്രവൃത്തിയില്‍നിന്ന്‌ മറ്റൊന്നിലേക്കു മാറാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള ശേഷി കുറയും.
സ്‌മാര്‍ട്ട്‌ ഫോണുകളുടെ കടന്നുവരവോടെ ഏതുസമയവും ഇന്റര്‍നെറ്റില്‍ വിഹരിക്കാന്‍ കഴിയുമെന്ന അവസ്‌ഥ മുതിര്‍ന്നവരുടെപോലും മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഒരേസമയം ഇന്റര്‍നെറ്റിലെ ഒട്ടേറെ സങ്കേതങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ ഓര്‍മശക്‌തി കുറയ്‌ക്കുമെന്നു നേരത്തേ സ്‌റ്റാന്‍ഫോഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധസംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ചെറുപ്പക്കാര്‍ പ്രതിദിനം ശരാശരി ഏഴര മണിക്കൂറിലേറെ കീബോര്‍ഡിനു മുന്നില്‍ തപസിരിക്കുന്നുണ്ടെന്നാണു കണക്ക്‌. 
thanks mangalam com

follow Mobile Safety






Fun & Info @ Keralites.net


Fun & Info @ Keralites.net





Fun & Info @ Keralites.net
Fun & Info @ Keralites.net



Fun & Info @ Keralites.net

Fun & Info @ Keralites.net


 
Fun & Info @ Keralites.net



Fun & Info @ Keralites.net
Fun & Info @ Keralites.net

Fun & Info @ Keralites.net








Fun & Info @ Keralites.net





by net

3ജിക്ക് പിന്നാലെ 4ജി വരുന്നു

മുംബൈ: രാജ്യത്ത് 3ജി (മൂന്നാം തലമുറ) ടെലികോം സേവനം പ്രാരംഭഘട്ടത്തില്‍ മാത്രം നില്‍ക്കുമ്പോഴും 4ജി സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ 4ജി (നാലാം തലമുറ) ടെലികോം സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3ജിയെക്കാള്‍ സാമ്പത്തികമായും സാങ്കേതികമായും മുന്നിലായിരിക്കും 4ജി. ചെലവ് കുറവാണെന്നതും വേഗത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനാകുമെന്നതുമാണ് 4ജിയുടെ സവിശേഷത. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും വീഡിയോ കോണ്‍ഫറന്‍സിങ്ങുമാവും 4ജിയെ 2ജി, 3ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ തന്നെ വിപുലപ്പെടുത്തി 4ജി സേവനം അവതരിപ്പിക്കാനാകുമെന്നും അതിനാല്‍ ഇത് വേഗത്തില്‍ നടപ്പാക്കാനാകുമെന്നും ജെഡിഎസ്ഇ ഇന്ത്യയുടെ നിഖില്‍ സദരംഗാനി പറഞ്ഞു.

ഇന്റര്‍നെറ്റ് ഡാറ്റ സര്‍വീസുകള്‍ക്കായിരിക്കും 4ജി സേവനം തുടക്കത്തില്‍ ഉപയോഗിക്കുക. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഫോണിലും 4ജി ലഭ്യമാകും. നിലവില്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഇല്ലാത്തതാണ് കാരണം.

ഇരു മെയ്യാണെന്നാലും മനമൊന്നായ്

Fun & Info @ Keralites.net


അകന്നു പോവതെന്തെ നീ..............

Ayurveda to be part of MBBS syllabus


Ayurveda to be part of MBBS syllabus
By Santosh Andhale | Place: Mumbai | Agency: DNA

[NB: All medical colleges in Maharashtra State to introduce Ayurveda in MBBS ]
The Maharashtra University of Health Science (MUHS) has announced that basic Ayurveda will be part of the MBBS syllabus in medical colleges in the state from the coming academic year.
The decision was taken following recommendations of the Department of Ayurveda, Yoga & Naturopathy, Unani, Siddha and Homeopathy (AYUSH). “Maharashtra will be the first state to implement these directives,” said Dr Arun Jamkar, MUHS vice chancellor.
There are 34 private and government medical colleges in the state. Their syllabus comes under the purview of the MUHS. According to the AYUSH recommendations, every medical college should reserve at least 20 hours to teach Ayurvedic science in MBBS classes.
“Modern medicine doctors should be familiar with ancient medicine and its treatment methodology. Students will not get marks for the study of Ayurveda, but it will be mandatory,” Jamkar said.
He said that most universities across the world teach the ancient medicine of their respective cultures. For instance, modern medicine doctors in China get lessons in Chinese medicine. “We, too, are introducing the study of our ancient medicine. We are proud that we will be the first state in the country to implement the AYUSH directives,” he said.
Dr Vijay Magar, associate professor at the RA Podar Ayurvedic College and Hospital, said: “It is a welcome move. But instead of 20 hours in the course, there should be one lecture every week devoted to Ayurveda studies. In America, there are separate institutes to conduct research in individual herbal products.”
Sanjay Oak, dean of KEM Hospital, said that teaching Ayurveda in MBBS classes is a good idea, but permission will have to be taken from the Medical Council of India before implementing the decision. According to experts from the Haffkine Institute, which recently started researching on herbal products to regulate the production of Ayurvedic medicines, scientific validation for Ayurveda will help India enlarge its share in the global drug market. The present global herbal market is worth $70 billion and is growing annually at a rate of 10-15%. The global nutraceutical market is worth $142 billion.
http://www.dnaindia.com/mumbai/report_ayurveda-to-be-part-of-mbbs-syllabus_1532385
by net

ചാകാനും അന്തൊക്കെ ബുദ്ധിമുട്ടണം

Fun & Info @ Keralites.net

Vitamins&sorse

Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net


Fun & Info @ Keralites.net
Fun & Info @ Keralites.net


Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net

Fun & Info @ Keralites.net


Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net


by net

ഇങ്ങനെ കണി കാണാന്‍ 

Fun & Info @ Keralites.net

Fun & Info @ Keralites.net


Fun & Info @ Keralites.net

Fun & Info @ Keralites.net




10 Ways to Speed Up Google Chrome Browser



Even though the newly launched Google Chrome is quite fast and stable, some of you might still find it a little slower to match your imagination. With the refurbished smart interface and default browsing speed, the browser might have been a flawless introduction, if it was designed to accommodate a little more speed. However, you can’t deny the potential efficiency of Google Chrome! The browser is here to take you to the next level of web revolution. Without compromising its working efficiency and simplicity, you can still customize it to equip it with more speed. Yes, it’s yet possible. How? Read on to know the most 10 wired ways to help Google Chrome work fast.

Google Chrome

1. Save CPU time and Internet bandwidth by disabling anti-phishing filter. Before working on it, make sure you are familiar with the designs of phishing sites and know how to stop them on your own from interfering on your web presences. A little web knowledge will help you disable your Google Chrome’s anti-phishing filter. The action will help you save your CPU time and Internet bandwidth and thereby increasing the speed of your Chrome. The action can be initiated by visiting Tools menu > Options > Advanced.2. Stay away from log files – disable them. By allowing Google Chrome not to work for your log files, you actually help your browser work fast! In most of the times, these log files are of no use; however, they affect your browser’s speed considerably. Therefore, the best idea is to keep them disabled. By disabling logging files, you prevent your browser from recording your browser activity. Primarily, these log files come into your aid when you crash or face critical unmanageable errors. You may neglect such possibility and move ahead towards disabling them just to free some of your RAM spaces in order to speed up your browser activity.

3. Stop Google Chrome mind usage statistics. The usage statistics are of no use for you. Google collect the data in order to improve their services. But, it taxes on your speed. You may disable the option without posing any risk to your operation. The option can easily be disabled by unchecking the check box for ‘Send usage data to Google’ available at Tools menu > Options > Advanced.4. Select and activate Disable-images. This is especially advisable and fruitful if you are using a slow Internet connection, such as a Dial Up or GPRS one. By disabling images, you ask your browser to present your desired web pages without actually displaying images associated. Certainly, it will help you gain some speed on your Chrome. Remember, your browser will then become a text only browser.
5. Clean navigational data at interval. Navigational data stored in cache helps browsers deliver frequently visited web pages fast. But, a big cache or very old data stored there virtually slows your browser’s working efficiency. Therefore, it is advisable you should clean your cache regularly in order to remove old navigational data. The effort that can be activated by exploring the “Remove navigation data” option available at the Tools menu may helps Google Chrome gain a little added speed.6. Say ‘No’ to metrics-system and metrics-reporting. Google uses metrics-system and metrics-reporting to evaluate usage statistics and thereby effecting their web offerings. These two tools have no direct impact on your web-benefit. By allowing them work at background, you actually authorize Google Chrome to work slow. It is a better idea to dissociate them from working with you.
7. Uncheck DNS Preload. You really don’t need to keep DNS info stored into the cache of your Chrome. Storing such info may affect negatively in achieving optimum speed by your browser. If you are not using old-fashioned dial up connection or accessing Internet through your mobile phone, you must disable Google Chrome’s “Use DNS preload ….” option available under the “Advanced” tab of Tools menu.8. Remove plugins option. Plugins play an important role in deciding true speed of a browser. In order to ensure a better speed of your Chrome, you must disable plugins. Even though such selection may prevent you from enjoying many media sites and playing Flash player and other media players appropriately, the practice is a good one when negotiating speed for your Chrome browser.
9. Disable Java. Until and unless you extremely love to play on Java applets, it is recommended you should keep Java disabled. Nowadays Java is not being used actively on web; but if you allow it to stay enabled, your browser has to function slowly. Barring a few exceptional cases of playing games, disabling Java does not affect safety of your browser. “C: Documents and Settings %username% Local Settings Application Data GoogleChrome.exe” and “C:UsersAppData Local GoogleChrome Application chrome.exe -disable-java” are the two useful links by which you can disable Java for Windows XP and Windows Vista respectively.
10. Remove dev-tools. If you are not an expert web developer, you don’t need the Google Chrome dev-tools. And, in such case, it will be a wise decision to disable these dev tools. Finding no dev-tools hindering its performances, your Google Chrome will surely gain momentum in offering an increased speed.

ഇനി കാര്‍ഡ് വേണ്ട ഫോണ്‍ മതി


സാന്‍ഫ്രാന്‍സിസ്‌ക്കോ: കാര്‍ഡുപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യം തന്നെയായിരുന്നു ഷോപ്പിങ് രംഗത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിപ്ലവം. ആവശ്യത്തിലേറെ പണം കൈയില്‍ കൊണ്ടു നടക്കേണ്ടതില്ലെന്ന് വന്നതോടെ കാര്‍ഡില്ലാത്തവര്‍ ചുരുക്കമായി. എന്നാല്‍, ഈ രംഗത്ത് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍.

ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡിന് പകരം തങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സങ്കേതമാണ് ഗൂഗിളിന്റെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. ഇതിനായി ഗൂഗിള്‍ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ സിറ്റി ഗ്രൂപ്പുമായും മാസ്റ്റര്‍കാര്‍ഡുമായും യോജിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടക്കത്തില്‍ സിറ്റി ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാവുക. ഗുഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ഒരു മോഡലായിരിക്കും സേവനങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പിന്നീട് പുതിയ ഓഫറുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും മറ്റും ഇവര്‍ക്ക് എഴുപ്പത്തില്‍ അയച്ചുകൊടുക്കാനും പുതിയ സേവനം വഴിയൊരുക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡും ഫോണും ഒരുമിച്ച് കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.
by net

വെരിക്കോസില്‍ വില്ലനാകുമ്പോള്‍



പുരുഷവന്ധ്യതയുടെ മുഖ്യകാരണങ്ങളിലൊന്നാണ് വൃഷണങ്ങളിലെ വെരിക്കോസില്‍.
വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന 30-40 ശതമാനം
പുരുഷന്മാരിലും വൃഷണത്തിലെ വെരിക്കോസില്‍ കാണാറുണ്ട്. 15-25
വയസ്സിനിടയ്ക്കാണ് സാധാരണയായി വെരിക്കോസില്‍ ഉണ്ടാകുന്നത്. ആകെ
പുരുഷന്മാരുടെ കണക്കെടുത്താല്‍ 12-15 ശതമാനം പേര്‍ക്കും വെരിക്കോസില്‍
ഉണ്ടാകുന്നുവെന്നാണ് കണക്ക്. വൃഷണത്തില്‍ വെരിക്കോസില്‍ ഉള്ളതുകൊണ്ട്
വന്ധ്യത ഉണ്ടാവണമെന്നില്ല. ചുരുക്കം ചിലരില്‍ ഇത് വന്ധ്യതയ്ക്ക് ഒരു
കാരണമാകാം എന്നുമാത്രമേ ഉള്ളൂ.

എന്താണ് വെരിക്കോസില്‍

വൃഷണത്തിന്റെ മുകളിലും വശങ്ങളിലും ഞരമ്പുകള്‍ തടിച്ചുവീര്‍ത്ത്
പിണഞ്ഞുകിടക്കുന്നതിനെയാണ് വെരിക്കോസില്‍ എന്നു പറയുന്നത്.
പ്രശ്‌നത്തിന്റെ ഗൗരവം അനുസരിച്ച് വെരിക്കോസിലിനെ മൂന്നായി ഗ്രേഡ്
തിരിക്കാറുണ്ട്. ഗ്രേഡ് ഒന്ന് അല്ലെങ്കില്‍ ലഘുവായ വെരിക്കോസില്‍ ,
ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ഇടത്തരം വെരിക്കോസില്‍ , ഗ്രേഡ് മൂന്ന് അഥവാ
ഗുരുതരമായ വെരിക്കോസില്‍ .
വൃഷണത്തിനു മുകളില്‍ വളരെ നേരിയ തോതില്‍ മാത്രം ഞരമ്പു
പിണഞ്ഞുകിടക്കുന്നതാണ് ലഘുവായ വെരിക്കോസില്‍. പലപ്പോഴും ഇതു
തിരിച്ചറിയാന്‍ പോലും കഴിയാറില്ല.

ഇടത്തരം വെരിക്കോസില്‍ ചിലരില്‍ നേരിട്ടുതന്നെ കണ്ടെത്താന്‍ കഴിയാറുണ്ട്.
തൊട്ടുനോക്കിയാല്‍ വൃഷണത്തിനുമേല്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നത്
അറിയാം. തടി കൂടുതലുള്ളവരിലും മറ്റുമാണ് ഇത് നേരിട്ടു കണ്ടുപിടിക്കാന്‍
വിഷമം അനുഭവപ്പെടാറുള്ളത്.
ഗുരുതരമായ വെരിക്കോസില്‍ ഒറ്റനോട്ടത്തില്‍തന്നെ കണ്ടെത്താനാവും. ആളെ
എഴുന്നേല്‍പിച്ച് നിര്‍ത്തിയാല്‍തന്നെ ഞരമ്പുകള്‍ പിണഞ്ഞ്
ഇരുണ്ടനീലനിറത്തില്‍ കാണാം. വൃഷണത്തിനുമേല്‍ വിരകളെപ്പോലെ ഞരമ്പുകള്‍
കെട്ടുപിണഞ്ഞ് തിണര്‍ത്ത് കിടക്കുന്നുണ്ടാവും. ഗൗരവമായ വെരിക്കോസില്‍
ഉള്ളവര്‍ക്ക് വൃഷണസഞ്ചിയില്‍ വലിച്ചിലും വേദനയും അനുഭവപ്പെടാനിടയുണ്ട്.

ഇടതുവശത്ത് രണ്ടു വൃഷണങ്ങളില്‍ ഇടതു ഭാഗത്തേതിലാണ് സാധാരണയായി
വെരിക്കോസില്‍ ബാധിക്കാറുള്ളത്. 80-85 ശതമാനം പേരിലും അങ്ങനെതന്നെ. 20
ശതമാനത്തോളം പേര്‍ക്ക് രണ്ടു വൃഷണങ്ങളിലും വെരിക്കോസില്‍ കാണാറുണ്ട്.
ഇടതുഭാഗത്തെ സിര വലത്തേതിനെ അപേക്ഷിച്ച് വളരെ നീളം കൂടിയതാണ്. അതിനാലാവാം
ഇടതുഭാഗത്ത് വെരിക്കോസില്‍ കൂടതലായിരിക്കുന്നത്.

വെരിക്കോസിലിനു കാരണമെന്ത്?

വൃഷണങ്ങളിലേക്കും വൃഷണസഞ്ചിയിലേക്കും രക്തം എത്തിക്കുന്നത് നേരിയ
ഞരമ്പുകളിലൂടെയാണ്. വൃഷണങ്ങളില്‍ നിന്നുള്ള അശുദ്ധരക്തം തിരിച്ചു
ഹൃദയത്തിലേക്കുപോകുന്നതും ഇത്തരം നേരിയസിരകളിലൂടെതന്നെ. ഈ ചെറുസിരകളില്‍
രക്തമൊഴുകുന്നത് വൃഷണങ്ങളില്‍നിന്ന് മുകളിലേക്കാണല്ലോ. ഇങ്ങനെ
മുകളിലേക്കു രക്തം ഒഴുകാന്‍ സഹായിക്കുന്നത് സിരകളിലെ ചില വാല്‍വുകളാണ്.
ചിലര്‍ക്ക് ജന്മനാ ഈ വാല്‍വുകള്‍ ഉണ്ടായിരിക്കില്ല. ചിലര്‍ക്ക് കൗമാര
പ്രായമെത്തുന്നതോടെ വാല്‍വുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വരും.
അങ്ങനെ സിരകളിലെ വാല്‍വുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ രക്തം
വേണ്ടുംവണ്ണം മുകളിലേക്കൊഴുകാതെ കെട്ടിക്കിടക്കാന്‍ തുടങ്ങും.
എഴുന്നേറ്റുനില്‍ക്കുമ്പോഴും മറ്റും രക്തം താഴേക്കൊഴുകി സിരകള്‍
നിറഞ്ഞുവീര്‍ക്കും. വൃഷണത്തിലെ ചെറുസിരകളെല്ലാം ഇങ്ങനെ തടിച്ചുവീര്‍ത്തു
വലുതാകുന്നു. അങ്ങനെയാണ് അവ വലുതായി വിരകളുടെയൊരു കൂട്ടംപോലെ
വൃഷണത്തിനുമേല്‍ വെരിക്കോസിലായി രൂപാന്തരപ്പെടുന്നത്.

കൗമാരമാകുന്നതോടെ ലൈംഗിക ഹോര്‍മോണുകള്‍ കൂടുതലുണ്ടായിത്തുടങ്ങും.
ലൈംഗികാവയവങ്ങള്‍ വളര്‍ച്ചയെത്തുകയും ചെയ്യും. ഈ സമയത്ത് വൃഷണങ്ങളുടെ
വളര്‍ച്ച വേഗത്തിലാവും. വൃഷണങ്ങളിലേക്കു കൂടുതല്‍ രക്തപ്രവാഹം
വേണ്ടിവരികയും ചെയ്യും. ഇങ്ങനെ കൂടുതല്‍ രക്തം ഒഴുകാന്‍ തുടങ്ങുമ്പോഴാണ്
സിരകളിലെ വാല്‍വുകള്‍ക്കു തകരാറുണ്ടായി വെരിക്കോസില്‍ വരുന്നത്.

പ്രശ്‌നമാകുന്നതെങ്ങനെ?
വെരിക്കോസില്‍ ഉള്ളവര്‍ക്കെല്ലാം വന്ധ്യതയോ മറ്റു പ്രശ്‌നങ്ങളോ
ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ഇതുകൊണ്ട് കാര്യമായ
ഉപദ്രവങ്ങളൊന്നും ഉണ്ടാകാറില്ലതാനും. വെരിക്കോസില്‍ എങ്ങനെയാണ്
വൃഷണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പല
അഭിപ്രായങ്ങളുണ്ട്.

വൃഷണങ്ങള്‍ക്കു മീതെ ഞരമ്പുകള്‍ തടിച്ചുപിണഞ്ഞുകിടക്കുന്നതിനാല്
വളരെക്കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുന്നു. ഇങ്ങനെ കൂടുതല്‍ രക്തം
പ്രവഹിക്കുന്നതിനാല്‍ വൃഷണങ്ങളുടെ ചൂടു കൂടും. വര്‍ധിച്ച ചൂടില്‍
വൃഷണത്തിലെ ബീജോല്‍പാദകകോശങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
അങ്ങനെ ബീജോല്‍പാദനം അവതാളത്തിലാകുന്നു. ബീജസംഖ്യയും ചലനശേഷിയും കുറയാന്‍
ഇത് കാരണമാകും. വെരിക്കോസില്‍ കൊണ്ടുള്ള ഏറ്റവും പ്രധാന പ്രശ്‌നം ഈ ചൂടു
കൂടല്‍ തന്നെ.

അധിവൃക്കാഗ്രന്ഥിയിലും വൃക്കയിലും നിന്നുള്ള പദാര്‍ഥങ്ങള്‍
വെരിക്കോസിലില്‍ കൂടുതലായി അടിഞ്ഞ് വൃഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഇത്
ബീജങ്ങളുടെ ശരിയായ വളര്‍ച്ചയും വികാസവും അവതാളത്തിലാക്കും.
വൃഷണങ്ങള്‍ക്കു ചുറ്റും അശുദ്ധരക്തം നിറഞ്ഞ സിരകള്‍
തടിച്ചുവീര്‍ത്തുകിടക്കുന്നതിനാല്‍ ശരീരത്തിലെ ഉപാപചയമാലിന്യങ്ങള്‍ ഇവിടെ
കൂടുതലായി തങ്ങിനില്‍ക്കും. ഇതുമൂലം വൃഷണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര
ഓക്‌സിജനും മറ്റു പോഷകങ്ങളും വേണ്ടത്ര കിട്ടാതെ വരുന്നു. അതിനാല്‍
ബീജോല്‍പാദനം കുറയും. ഉണ്ടാകുന്ന ബീജങ്ങളുടെ ഗുണനിലവാരവും
കുറവായിരിക്കും.

രക്തപ്രവാഹത്തിലെ വ്യത്യാസങ്ങള്‍മൂലം വൃഷണങ്ങളില്‍ പുരുഷഹോര്‍മോണായ
ആന്‍ഡ്രജന്റെ നിലയില്‍ വ്യത്യാസം വരും. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
മൂലവും ബീജോല്‍പാദനത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം.

പരിശോധനകള്‍
വൃഷണത്തില്‍ അസ്വസ്ഥതകളോ ഞരമ്പു തടിപ്പുകളോ കണ്ടാല്‍ വിദഗ്ദ്ധ നായൊരു
യൂറോളജിസ്റ്റിന്‍ സമീപിക്കുക. മിക്കപ്പോഴും നേരിട്ടുള്ള പരിശോധനയില്‍
വെരിക്കോസിലുകള്‍ തൊട്ടുനോക്കി അറിയാനാവും. വന്ധ്യതാ പ്രശ്‌നങ്ങളില്‍,
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വൃഷണപരിശോധന നടത്തിയിരിക്കും.
തൊട്ടുനോക്കിയാലും തിരിച്ചറിയാന്‍ കഴിയാത്തവ ഡോപ്ലര്‍ പരിശോധനയില്‍
മനസ്സിലാക്കാനാവും. അള്‍ട്രാ സൗണ്ട് സ്‌കാനിങ് പോലുള്ള ഒന്നാണ് ഡോപ്ലര്‍
പരിശോധന. അത്യാവശ്യം വേണ്ടവര്‍ക്കു മാത്രമേ ഇത് നടത്തേണ്ടിവരാറുള്ളൂ.
500-600 രുപയില്‍ താഴെ ചെലവു വരും.

എഴുന്നേറ്റു നില്‍ക്കുമ്പോഴാണ് വൃഷണങ്ങളിലെ വെരിക്കോസിലുകള്‍ കൃത്യമായി
തിരിച്ചറിയാന്‍ കഴിയുക. കിടക്കുമ്പോള്‍ ഈ ഞരമ്പു തടിപ്പുകള്‍
പ്രകടമാവാറില്ല. വെരിക്കോസില്‍ ബാധിച്ച ഭാഗത്തെ വൃഷണം അല്‍പം ചെറുതായി
കാണപ്പെടുന്നതും സാധാരണയാണ്.

ശസ്ത്രക്രിയ തന്നെ ചികിത്സ
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വെരിക്കോസില്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍
ശസ്ത്രക്രിയ നടത്തി അത് നീക്കേണ്ടതാണ്. വെരിക്കോസില്‍ ഭേദമാക്കിയ ശേഷം
പരിശോധിക്കുമ്പോള്‍ ബീജസംഖ്യയില്‍ പ്രകടമായ വര്‍ധന കാണാറുണ്ട്.
ബിജക്കുറവുമൂലം വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ഇത് തീര്‍ച്ചയായും ഫലം
ചെയ്യും.മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന ഒരു ഡോക്ടര്‍ക്ക്
വെരിക്കോസില്‍ ശസ്ത്രക്രിയ ചെയ്ത അനുഭവമുണ്ട്. അദ്ദേഹം ഒരു
പതോളജിസ്റ്റായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നു കൊല്ലത്തോളമായിട്ടും
കുട്ടികളില്ല. ബീജസംഖ്യ കുറവായിരുന്നു. ഒരു സൗഹൃദസന്ദര്‍ശനത്തിനിടെ
വെറുതെയൊന്നു പരിശോധിച്ചു. ഗുരുതരമല്ലാത്ത ഇടത്തരം വെരിക്കോസില്‍
ഉണ്ടെന്നു കണ്ടു. ഒട്ടും വൈകാതെ ശസ്ത്രക്രിയ നടത്തി. അദ്ദേഹം
പതോളജിസ്റ്റ് ആയതിനാല്‍ മൂന്നാഴ്ചത്തെ ഇടവേളയില്‍ കൃത്യമായി ശുക്ലപരിശോധന
നടത്തിക്കൊണ്ടിരുന്നു. ബീജസംഖ്യയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുന്നതു
നേരിട്ടുതന്നെ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ആറു
മാസത്തിനകം ആ ദമ്പതികള്‍ക്ക് ഗര്‍ഭധാരണം സാധിക്കുകയും ചെയ്തു.

വെരിക്കോസില്‍ ഒരു ഘടനാപ്രശ്‌നമായതിനാല്‍ അതിന് ഔഷധചികിത്സകളൊന്നും
ഫലപ്രദമാവില്ല. ശസ്ത്രക്രിയ തന്നെ വേണം.ആര്‍ക്കൊക്കെയാണ് ശസ്ത്രക്രിയ
വേണ്ടത് എന്നു തീരുമാനിക്കണം. വെരിക്കോസില്‍ നീക്കിയാല്‍ ബീജസംഖ്യ
കൂടാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ ശസ്ത്രക്രിയ നടത്തിയിട്ടു
കാര്യമുള്ളൂ. അസൂസ്‌പേമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവരില്‍
വെരിക്കോസിലുണ്ടെങ്കിലും അത് നീക്കിയാലും വലിയപ്രയോജനമുണ്ടാകണമെന്നില്ല.

ഗുരുതരമായ വെരിക്കോസിലുള്ള പലര്‍ക്കും വന്ധ്യതാ പ്രശ്‌നം
അനുഭവപ്പടണമെന്നില്ല. വളരെ നേരിയ വെരിക്കോസില്‍ മൂലം ബീജസംഖ്യ കുറഞ്ഞ്
ഗര്‍ഭധാരണത്തിനു കഴിയാതെ വന്നെന്നും വരാം. അതിനാല്‍ ആര്‍ക്കൊക്കെയാണ്
വെരിക്കോസില്‍ ശസ്ത്രക്രിയ വേണ്ടത് എന്നു തീരുമാനിക്കുന്നത് വളരെ
പ്രധാനമാണ്. വിദഗ്ദ്ധ നായൊരു വന്ധ്യതാ ചികിത്സകന് ഇത് എളുപ്പം സാധിക്കും.
മുമ്പ് ഇടുപ്പില്‍ വലിയ സര്‍ജറി നടത്തിയാണ് വെരിക്കോസില്‍
നീക്കിയിരുന്നത്. ഇപ്പോള്‍ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ ഇത്
സാധ്യമാണ്.

താക്കോല്‍ദ്വാരശസ്ത്രക്രിയ
രണ്ടു വശത്തും വെരിക്കോസില്‍ ഉള്ളവര്‍ക്ക് ഇടുപ്പില്‍ രണ്ടു ഭാഗത്തുമായി
തുറന്ന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ ദുഷ്‌കരമായിരുന്നു. കൂടുതല്‍ ദിവസം
ആശുപത്രിയില്‍ കഴിയണം, വലിയ ശസ്ത്രക്രിയാവിഷമതകള്‍ വരും എന്നിങ്ങനെ പല
പ്രശ്‌നങ്ങള്‍. താക്കോല്‍ദ്വാരശസ്ത്രക്രിയ വന്നതോടെ ഇത്തരം വിഷമതകള്‍
ഒഴിവായിട്ടുണ്ട്. മൂന്നു ചെറിയ സുഷിരങ്ങള്‍ ഇട്ട് അതിലൂടെ
ലാപ്രോസേ്കാപ്പ് കടത്തിയാണ് താക്കോല്‍ ദ്വാരശസ്ത്രക്രിയ നടത്തുന്നത്.
പൊക്കിളിനുതാഴേയും അതിനു ചുവടെ ഇടത്തും വലത്തും ഓരോന്നുമായി മൂന്നു ചെറു
സുഷിരങ്ങള്‍ ഇടുന്നു. ലാപ്രോസേ്കാപ്പിലൂടെ വെരിക്കോസ് സിരകളില്‍
ക്ലിപ്പ് ഇട്ട് സിരകള്‍ അടച്ചുകളയുകയാണ് ചെയ്യുന്നത്.

ഇരുവശത്തും ഒരേസമയം ശസ്ത്രക്രിയ ചെയ്യാം എന്നത് ലാപ്രോസേ്കാപ്പിക്
രീതിയുടെ വലിയൊരു സൗകര്യമാണ്. രണ്ടു ദിവസത്തെ ആശുപത്രിവാസം കൊണ്ടുതന്നെ
ചികിത്സ പൂര്‍ത്തിയാക്കാനാവും. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ വിശ്രമിച്ച്
ശസ്ത്രക്രിയാനന്തര ആലസ്യങ്ങളും അകറ്റാം. പിന്നീട് ഒരാഴ്ചയോളം അല്‍പമൊരു
കരുതല്‍ കൂടി വേണം. അനസേ്തഷ്യ നല്‍കുന്നതിനും ലഘുശസ്ത്രക്രിയകള്‍ക്കും
വേണ്ട പ്രാഥമിക പരിശോധനകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ.
വെരിക്കോസിലാണ് വന്ധ്യതാ കാരണം എന്നു കൃത്യമായി നിര്‍ണയിച്ചവരില്‍ 75
ശതമാനം പേര്‍ക്കുവരെ ഈ ശസ്ത്രക്രിയ തികച്ചും ഫലപ്രദമായി കണ്ടിട്ടുണ്ട്.

ഡോ. ജോര്‍ജ് പി. എബ്രഹാം
കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ്
പി.വി.എസ്., ലേക്ഷോര്‍ ഹോസ്​പിറ്റല്‍സ്,
എറണാകുളം


lower cholesterol


Learning how to lower cholesterol naturally is simple. And these 7 steps to lower cholesterol naturally have a much higher rate of success than the "prevention medications" usually prescribed to lower cholesterol.

Actually, you can probably lower cholesterol better by regularly petting your cat than taking cholesterol drugs. And you'll avoid all these side effects.
  • Tiredness and irritability,
  • Muscle pain and weakness,
  • Loss of memory and mental clarity,
  • Liver inflammation, damage and abnormalities,
  • Depletion of vitally important heart protection nutrients,
  • And long term use can even lead to congestive heart failure.
Plus, "prevention medications" used to artificially lower cholesterol (un-naturally) only decrease heart attack death risk by less than 1½%.

How to Lower Cholesterol Naturally

These are the 7 steps you can take to lower cholesterol naturally. And if you follow all of them, you can count on a very high success ratio.
  1. Eat a healthy cholesterol lowering diet. Some fats help lower cholesterol, while others can raise it. So get your fats right. Reduce overall fat intake, avoid trans fats, limit saturated fats and replace "bad" fats with "good" fats, such as olive oil and those found in whole grains and omega 3 fish. High fiber foods also help lower cholesterol naturally. They decrease "bad" LDL and increase "good" HDL cholesterol.
  2. Do regular healthy physical activity. At least 30 minutes of exercise a day has been shown to decrease total cholesterol and improve "good" HDL cholesterol levels, while lack of regular physical activity can raise "bad" LDL cholesterol levels as well as lead to weight gain.
  3. Reach and maintain a healthy weight. Being overweight can decrease "good" HDL levels and increase "bad" LDL and total cholesterol levels. Learn the healthiest weight to aim for by calculating your BMI here.
  4. Eliminate sweets and refined foods. Few realize that eating sweets and other high glycemic foods increase triglycerides and cholesterol production. These foods are also addictive. Once you eliminate them, you'll find that fruits, vegetables and whole grains actually taste sweet.
  5. Cut out caffeine and alcohol – drink water. Both caffeine and alcohol have been shown to elevate cholesterol. So it's best to switch to pure water and, at the very least, follow the "no more than one a day" rule.
  6. Don't smoke or use tobacco in any form. Smoking damages blood vessels, contributes to hardening of the arteries and is a major health risk for heart disease, stroke and other degenerative diseases.
  7. Practice good healthy stress management. Just like cholesterol, a certain amount of stress is healthy – such as with exercise. But the link between excess stress and high cholesterol production is well established. So take time to relax, let go, meditate, enjoy yourself or do whatever it takes to keep your stress level under control.
  8. by net

പി.എസ്.സി പരീക്ഷകള്‍ ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍!



!
                         
                             പി.എസ്.സി ഉദ്യോഗാര്തികള്‍ക്കൊരു സഹായ ഹസ്തവുമായി പിഎസ് സിമോക്ടെസ്റ്റ്.കോം (www.pscmocktest.com) എന്ന വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു . എല്‍ ഡി ക്ലാര്‍ക്ക് , പോലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ പി എസ് സി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ മാതൃകകല്ലും അവയുടെ ഉത്തരങ്ങളും തികച്ചും സൌജന്യം ആയി ഓണ്‍ലൈനില്‍ ചെയ്തു പഠിക്കാം എന്നതാണ് ഈ വെബ്സിടിന്‍ -ന്‍റ്റെ പ്രത്യേകത .
by net

miracle drugs,ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. എന്നാല്‍,??????


ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. എന്നാല്‍, മാരകമായ പല രോഗാണുക്കളും ആന്റിബയോട്ടിക്കുകള്‍ക്കെതിരായി പ്രതിരോധശേഷിയാര്‍ജിക്കുന്നതായി സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് രോഗാണുക്കളുടെ അതിജീവനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആ ഇരുണ്ട കാലഘട്ടത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിവരുമോ എന്നുപോലും ആരോഗ്യരംഗത്തെ വിദഗ്ധര്‍ 
ആശങ്കപ്പെടുന്നു. 

Hailed as “miracle drugs” when they came into widespread use in 1941, antibiotics quickly became a panacea. Because both doctors and patients wanted quick cures, we have been throwing antibiotics at a host of ailments for the past half-century, whether they were required or not. That was a mistake
.


ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗത്തെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്താനാണ് ലോകാരോഗ്യ സംഘടന ഏപ്രില്‍ 7ന് ആചരിക്കുന്ന ലോകാരോഗ്യദിനത്തില്‍ മുഖ്യ സന്ദേശമായി ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.രോഗാണുക്കളുടെ ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രതിരോധശേഷി നേടുവാനുള്ള പ്രധാന കാരണം. ക്ഷയരോഗത്തിന്റെ ശക്തമായ തിരിച്ചുവരവിനും ആസ്പത്രിജന്യ രോഗങ്ങളുടെ വ്യാപനത്തിനുമൊക്കെ കാരണമാക്കിയത് മരുന്നുകളേല്‍ക്കാത്ത ബാക്ടീരിയകളുടെ ആവിര്‍ഭാവംകൂടിയാണ്.

മരുന്നുകള്‍ക്കെതിരായ പ്രതിരോധം രണ്ടുതരത്തിലുണ്ട്. ചില രോഗാണുക്കള്‍ തുടക്കംമുതല്‍ തന്നെ ചില ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമുള്ളവയായിരിക്കും. ആന്റിബയോട്ടിക്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അഭാവമോ ഘടനാപരമായ അസൗകര്യങ്ങളോ ആയിരിക്കും രോഗാണുക്കളുടെ പ്രതിരോധശേഷിക്കു കാരണം. ഇത്തരത്തിലുള്ള സ്വാഭാവിക പ്രതിരോധം സാധാരണയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. ഉചിതമായ മറ്റു ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സ ക്രമപ്പെടുത്തിയാല്‍ മതിയാകും.

എന്നാല്‍, നേരത്തേ ആന്റിബയോട്ടിക്കുകള്‍ക്ക് കീഴടങ്ങിയിരുന്ന ചില രോഗാണുക്കള്‍, തുടര്‍ച്ചയായുള്ള ഉപയോഗത്തെത്തുടര്‍ന്ന് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ആര്‍ജിതപ്രതിരോധം.
ചില രോഗാണുക്കള്‍ മരുന്നിനെതിരെ ശക്തിയാര്‍ജിക്കുന്നതില്‍ സമര്‍ഥരാണ്. ഉദാഹരണത്തിന്, ക്ഷയരോഗാണുക്കളും സ്റ്റഫൈലോ കോക്കസ് ബാക്ടീരിയയും ചുരുങ്ങിയ കാലംകൊണ്ടുതന്നെ നിരവധി ആന്റിബയോട്ടിക്കുകള്‍ക്കെതിരായി പ്രതിരോധശേഷി നേടുകയുണ്ടായി.

ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശക്തി നേടിയ ബാക്ടീരിയകള്‍ പലതരത്തില്‍ പ്രതികരിച്ചെന്നു വരാം. ശക്തരായ ചിലരോഗാണുക്കള്‍ ആന്റിബയോട്ടിക്കു കളെ പൂര്‍ണമായും നശിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളെ നിര്‍വീര്യമാക്കുന്ന ചില എന്‍സൈമുകളെ ഉത്പാദിപ്പിച്ചാണ് ഇവ ഈ കൃത്യം നിര്‍വഹിക്കുന്നത്. മറ്റു ചില ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നു. ആന്റിബയോട്ടിക്കുകളെ കോശങ്ങളില്‍നിന്ന് പമ്പുചെയ്ത് പുറന്തള്ളുന്ന രോഗാണുക്കളുമുണ്ട്.

പ്രതിരോധം മറികടക്കാം

ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗമാണ് ഏറ്റവും പ്രധാനം. ഒരു ജലദോഷപ്പനി വന്നാലുടന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങുന്ന പ്രവണത ഒഴിവാക്കണം. ആന്റിബയോട്ടിക്കുകള്‍ വേദനസംഹാരികള്‍ അല്ലെന്നും ഓര്‍ക്കണം. ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്നത് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള രോഗാണുക്കള്‍ക്ക് വംശവര്‍ധന നടത്താനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കരുത്
. സ്വയം ചികിത്സകരുടെ തെറ്റായ രീതിയിലുള്ള മരുന്നുപയോഗം പ്രശ്‌നങ്ങളുണ്ടാക്കും. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ, നിര്‍ദിഷ്ട കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പുതന്നെ മരുന്നുകള്‍ നിര്‍ത്തുന്നത് മരുന്നുകള്‍ക്കെതിരെ ശക്തിയാര്‍ജിക്കാന്‍ രോഗാണുക്കള്‍ക്ക് അവസരമുണ്ടാക്കുന്നു. അതുപോലെത്തന്നെ ആന്റിബയോട്ടിക്കുകള്‍ ശരിയായ ഡോസിലും കൃത്യമായ തവണകളിലും ഉപയോഗിക്കുന്നതും പ്രധാനമാണ്.
രോഗാണുബാധയ്‌ക്കെതിരെ ഏറ്റവും ഉചിതവും ഫലപ്രദവുമായ ആന്റിബയോട്ടിക്കുകള്‍തന്നെ തിരഞ്ഞെടുത്ത് ഉപയോഗിക്കണം.

ഇതിനാണ് രോഗിയുടെ രക്തവും മൂത്രവും മറ്റു ശരീരഭാഗങ്ങളും കള്‍ച്ചര്‍ചെയ്ത് പരിശോധിക്കുന്നത്. ഈ പരിശോധനയിലൂടെ രോഗാണുക്കളെയും അവയ്‌ക്കെതിരെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ആന്റിബയോട്ടിക്കുകളെയും കണ്ടെത്തുവാന്‍ സാ ധിക്കും.
ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ക്ഷയരോഗ ചികിത്സ പോലെയുള്ള സാഹചര്യങ്ങളില്‍ രോഗാണുക്കളുടെ, മരുന്നിനെതിരായുള്ള പ്രതിരോധശേഷി ഒഴിവാക്കാനായി ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നതാണ് അഭികാമ്യം. രോഗാണുക്കളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ആന്റിബയോട്ടിക്കുകളുടെ സംയോജനം സഹായിക്കും. മരുന്നുകള്‍കൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പുതിയ രോഗാണുക്കളുടെ കടന്നുവരവിനെതിരായി വൈദ്യശാസ്ത്രസമൂഹവും ജനങ്ങളും 
ജാഗ്രതപുലര്‍ത്തേണ്ടിയിരിക്കുന്നു

തൂവല്‍ ചിത്രങ്ങള്‍ 

Join funonthenet
Join funonthenet

Join funonthenet

Join funonthenet

നിലക്കണ്ണാടികള്‍ 

Fun & Info @ Keralites.net
Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net